11 October 2008

പുഞ്ചിരി

മരിക്കും മനുജന്റെ ആരവത്തെയോതി
സ്മ്രുതികളെല്ലാം ചവിട്ടിമെതിച്ച്‌
ഈ ഭൂവിലോരത്മാവിനായി തേങ്ങി
മുന്നിലാരുടെയോ രൂപം കൊതിക്കവേ
വിരഹമൊരു ഉറവയായി മുന്നിലോടോഴുകുന്നു
വിധിവൈപര്യെ ഞാനും നടുങ്ങുന്നു
ആത്മതുതിക്കായി തേങ്ങുന്നു
ഒട്ടിചെര്‍ന്നതിന്‍ വേര്‍പെടല്‍
ഹൃത്തിനെ മുറിക്കുന്നു
മുറിവില്‍ ചോര കിനിയുന്നു
അരവങ്ങലാടി തിമര്‍ക്കുന്നു
വയ്യെനിക്കവിലെന്നോതി
എന്നിലടുത്ത് തല ചായ്ക്കവേ
അറിയാത്തൊരു ശക്തിക്കായി
ഞാനെന്‍ കണ്ണുകള്‍ അടക്കുന്നു
തോന്ടയിടരിയെന്‍ നാവു ചാലിക്കവേ
തുളുമ്പിയ വാക്കുകളെല്ലാം അവ്യക്തം
എങ്കിലും ഒഴുകി വരും കണ്ണീരില്‍
ഞാനെന്‍ വാക്കിനെ വിസ്മരിച്ചു
ചലങ്ങളെ മറന്നു
ജപങ്ങളെ അകറ്റി
തപങ്ങളെ വിളിച്ചു
പുഞ്ചിരിച്ചു

1 comment:

Rajeesh said...

പുഞ്ചിരി